ഓപറേഷൻ 'സൈലൻസ്': ചെവിതുളച്ച് പായുന്ന 'സൈലൻസറുകാർക്ക്' പിടിവീഴും

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലടക്കം സൈലൻസറിൽ മാറ്റം വരുത്തി തീവ്രശബ്ദത്തിൽ പായുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് പരിശോധനക്ക്. തിങ്കളാഴ്ച മുതൽ ഈ മാസം 18 വരെയാണ് ഓപറേഷൻ 'സൈലൻസ്' എന്ന പേരിൽ പരിശോധന നടക്കുക.

സൈലൻസറിൽ മാറ്റം വരുത്തിയുള്ള സഞ്ചാരം മറ്റ് വാഹനയാത്രികർക്കും റോഡിനിരുവശവും താമസിക്കുന്നവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Tags:    
News Summary - Operation ‘Silence’: Action against modification of silencer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.