സമീർ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ സംഘാടകർക്കൊപ്പം

സമീർ മെമ്മോറിയൽ ബാഡ്മിന്‍റൺ ടൂർണമെന്‍റ് സമാപിച്ചു

അൽഐൻ: ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമീർ മെമ്മോറിയൽ ഡബിൾസ് ബാഡ്മിന്‍റൺ ടൂർണമെന്‍റ് സീസൺ -2 സംഘടിപ്പിച്ചു. ഇൻകാസ് അൽഐൻ എറണാകുളം ജില്ല കമ്മിറ്റി മുൻ പ്രസിഡന്‍റ് സമീറിന്‍റെ സ്മരണാർഥം നടത്തിയ ടൂർണമെന്‍റിൽ അൽ ഐനിലെ 32 ടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ മുബീൻ-വീരാജ് ടീം ചാമ്പ്യന്മാരായപ്പോൾ ഫായിസ്-അൻസിൽ റണ്ണേഴ്സ് അപ്പ് ആയി. നസീബ്-മുരളി ടീം മൂന്നാം സ്ഥാനവും ഫിറോസ്-മൻസൂർ ടീം നാലാം സ്ഥാനവും നേടി.ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ജിമ്മി (ടി.വി.എൻ. കുട്ടി) ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി സന്തോഷ്‌ പയ്യന്നൂർ അധ്യക്ഷത വഹിച്ചു.

ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് സലീം വെഞ്ഞാറമൂട്, ഇന്ത്യൻ സോഷ്യൽ സെന്‍റർ ജനറൽ സെക്രട്ടറി മണികണ്ഠൻ, അസിസ്റ്റന്‍റ് ട്രഷറർ ഇഫ്തികാർ, ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ട്രഷറർ വി.ടി. അലിമോൻ , ഇന്ത്യൻ സോഷ്യൽ സെന്‍റർ വിമൻസ് ഫോറം അംഗങ്ങളായ ഫൈജി സമീർ, സവിത നായിക്, ഇൻകാസ് സ്പോർട്സ് കൺവീനർ അൻസാർ കിനി, ഡോ. ശാഹുൽ ഹമീദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

ടൂർണമെന്‍റിലേക്കുള്ള എവർ റോളിങ് ട്രോഫി നാസ ബാഡ്മിന്‍റൺ അക്കാദമി ഫൗണ്ടർ നബാബ് ജാനിൽനിന്ന് ഇൻകാസിനുവേണ്ടി ഫൈജി സമീറും അൻസാർ കിനിയും ഏറ്റുവാങ്ങി. ഇൻകാസ് സ്പോർട്സ് വിങ്, ഇൻകാസ് എറണാകുളം ജില്ല കമ്മിറ്റി, മറ്റു ജില്ല ഭാരവാഹികൾ തുടങ്ങിയവർ ടൂർണമെന്‍റിനു നേതൃത്വം നൽകി. ഇൻകാസ് സെക്രട്ടറി ബെന്നി വർഗീസ് സ്വാഗതവും ഇൻകാസ് ആക്ടിങ് ട്രഷറർ സെയ്ഫുദ്ദിൻ ബത്തേരി നന്ദിയും പറഞ്ഞു. 

Tags:    
News Summary - Sameer Memorial Badminton Tournament concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.