മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വ ദിനം ഇന്‍കാസ് അബൂദബി ആചരിച്ചപ്പോള്‍

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

അബൂദബി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് അബൂദബി അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യയെ അതിവേഗം വികസനത്തിലേക്ക് നയിച്ച യുവ പ്രധാനമന്ത്രിയുടെ അകാലവിയോഗം ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള വേഗം പിന്നോട്ടടിപ്പിച്ചതായി യോഗം വിലയിരുത്തി.കെ.പി.സി.സി അംഗം എ.കെ.എ. നസീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍കാസ് അബൂദബി സീനിയര്‍ വൈസ് പ്രസിഡന്‍റ് എ.എം. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറർ നിബു സാം ഫിലിപ്, ഗ്ലോബല്‍ കമ്മിറ്റിയംഗം എന്‍.പി. മുഹമ്മദാലി, ജനറല്‍ സെക്രട്ടറി സലിം ചിറക്കല്‍, സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ഇന്‍കാസ് ജില്ല പ്രസിഡന്‍റുമാരായ ദശപുത്രന്‍, സുരേഷ്‌കുമാര്‍ ടി.വി, സുധീഷ് കൊപ്പം, അമീര്‍ കല്ലമ്പലം, ഐ.വൈ.സി. വൈസ് ചെയര്‍മാന്‍ അനീഷ് ചലിക്കല്‍ എന്നിവര്‍ ചടങ്ങില്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെ ചടങ്ങുകള്‍ സമാപിച്ചു.

റാസല്‍ഖൈമ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വ ദിനത്തില്‍ അനുസ്മരണ യോഗം നടത്തി റാക് ഇന്‍കാസ്. റാക് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് വര്‍ക്കിങ് പ്രസിഡന്‍റ് നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. അബ്ദുറഹീം, സുരേഷ്, അജാസ്, ജോര്‍ജ്, സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. അയൂബ് കോയക്കന്‍ സ്വാഗതവും ജില്‍ജോ ചാണ്ടി നന്ദിയും പറഞ്ഞു. 

റാക് ഇന്‍കാസിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങ്


Tags:    
News Summary - Rajiv Gandhi commemoration organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.