നുജുമുദ്ദീൻ മെമ്മോറിയൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുത്തവർ

നുജുമുദ്ദീൻ മെമ്മോറിയൽ പ്രീമിയർ ലീഗ്: റോയൽ പള്ളിക്കൻസ് വിജയികൾ

ദുബൈ: തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലെ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏഴാമത് നുജുമുദ്ദീൻ മെമ്മോറിയൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ റോയൽ പള്ളിക്കൻസ് ജേതാക്കളായി. അജ്മാൻ എം.സി.സി ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ എമിരേറ്റസ് റൈഡേഴ്സ് ടീമിനെ പരാജയപ്പെടുത്തിയാണ് കിരീടനേട്ടം.

നിഹാസ് മാൻ ഓഫ് ദ മാച്ചും അഷാം അലി മാൻ ഓഫ് ദ സീരീസും ആയി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് അലിസ് ഗോൾഡ് പാലസ് ട്രോഫിയും റണ്ണേഴ്സ് അപ്പിന് അനസ് മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു. പള്ളിക്കൽ മുൻ പഞ്ചായത്ത്‌ പ്രസിഡൻറ് എം.എ. റഹീം, എം.എം. ജോഷി, സഹീർ, അൻസാരി, അഷ്റഫ് എന്നിവർ വിജയികൾക്ക് ട്രോഫി സമ്മാനിനുജുമുദ്ദീൻ മെമ്മോറിയൽ പ്രീമിയർ ലീഗ്: റോയൽ പള്ളിക്കൻസ് വിജയികൾച്ചു.

Tags:    
News Summary - Nujumuddin Memorial Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.