മുപ്പത്തിയഞ്ച് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോമന് കേളി മജ്മ

യൂനിറ്റ് നൽകിയ യാത്രയയപ്പ്

35 വർഷത്തെ പ്രവാസത്തിന് വിരാമം; സോമന് കേളിയുടെ യാത്രയയപ്പ്

റിയാദ്: മൂന്നര പതിറ്റാണ്ടിന്‍റെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മജ്മ യൂനിറ്റ് അംഗം സോമന് യൂനിറ്റിന്‍റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയായ സോമൻ മജ്മയിലെ വാഹന വർക്ഷോപ്പിൽ ജോലി ചെയ്തുവരുകയായിരുന്നു. യാത്രയയപ്പ് യോഗത്തിൽ പ്രസിഡൻറ് പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു.

യൂനിറ്റ് ആക്ടിങ് സെക്രട്ടറി ഷരീഫ് സ്വാഗതം പറഞ്ഞു. കേളി മാലാസ് ഏരിയ ട്രഷറർ സജിത്ത്, മാലാസ് ഏരിയ കമ്മിറ്റി അംഗം പ്രവീൺ, യൂനിറ്റ് ട്രഷറർ രജീഷ്, സന്ദീപ്, രാധാകൃഷ്‌ണൻ, അനീസ്, നിസാർ, സിറാജ്, ഷബീർ, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിറ്റിലെ ഏറ്റവും മുതിർന്ന അംഗം അബ്ദുൽ റഷീദ് സോമനെ പൊന്നാട അണിയിച്ചു. അംഗങ്ങൾ ചേർന്ന് സോമനുള്ള യൂനിറ്റിന്‍റെ ഉപഹാരം കൈമാറി. യാത്രയയപ്പിന് സോമൻ നന്ദിപറഞ്ഞു.

Tags:    
News Summary - Retirement after 35 years of exile; Journey of Soman Keli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.