മംഗളൂർ പ്രൈഡ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് ജേതാക്കളായ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ടീം

മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി

റിയാദ്: മംഗളൂർ പ്രൈഡ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. റിയാദിലെ എക്‌സിറ്റ് 18ൽ നടന്ന ആവേശകരമായ ഫൈനലിൽ സ്രാക്കോ സി.സിയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മാസ്റ്റേഴ്സ് സി.സി കിരീടം ഉയർത്തിയത്. രണ്ടു മാസം നീണ്ടുനിന്ന ടൂർണമെന്റിൽ മാസ്റ്റേഴ്സ് സി.സി 14ൽ 13 മത്സരങ്ങളും വിജയിച്ചു. സെമിഫൈനൽ പോരാട്ടത്തിൽ, ഇലവൻ ഡക്സ് ക്രിക്കറ്റ് ടീമിനെ തോൽപിച്ചാണ് മാസ്റ്റേഴ്സ് സി.സി ഫൈനലിൽ എത്തിയത്.

18 പന്തിൽ 51 റൺസ് നേടിയ മാസ്റ്റേഴ്‌സ് സി.സിയിലെ റിഫാസ് കാദർ ‘മാൻ ഓഫ് ദ മാച്ച്’ ആയും ലീഗിലുടനീളം സ്ഥിരതയാർന്ന ഓൾറൗണ്ട് മികവ് കാഴ്ചവെച്ച മാസ്റ്റേഴ്സ് സി.സിയിലെ സയ്യിദ് കമാൽ ‘മാൻ ഓഫ് ദ ടൂർണമെൻറ്’ ആയും തിരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Pride-Premier-League-Cricket-Tournament-Masters-Cricket-Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.