ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച

ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണ പരിപാടിയിൽനിന്ന്

ഒ.ഐ.സി.സി ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

ബുറൈദ: ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു.

പ്രിയദർശിനി മെമ്മോറിയൽ ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡൻറ് അബദുറഹിമാൻ തിരൂർ അധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവർത്തകനും ജനറൽ സെക്രട്ടറിയുമായ പ്രമോദ് കുര്യൻ കോട്ടയം അനുസ്മരണ പ്രഭാഷണം നടത്തി. എന്റെ ഒരോ തുള്ളി രക്തവും ഇന്ത്യയുടെ ഐക്യത്തിനും രാഷ്ട്രത്തിന്റെ വളർച്ചക്കും വേണ്ടിയാണ് എന്നുപറഞ്ഞ ഇന്ദിര ഗാന്ധി രാജ്യത്തെ ശക്തിപ്പെടുത്താൻ സ്വന്തം ജീവരക്തം കൊണ്ട് ഇതിഹാസം തീർത്ത ധീരയായ ഭരണാധികാരി ആയിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഖുബൈബ് ഏരിയ കമ്മിറ്റി പ്രസിഡൻറ് മനോജ് തോമസ് പത്തനംതിട്ട , വൈസ് പ്രസിഡൻറ് മുജീബ് ഒതായി എന്നിവർ സംസാരിച്ചു. ട്രഷറർ ഷിയാസ് കണിയാപുരം നന്ദി പറഞ്ഞു.

Tags:    
News Summary - OICC observes Indira Gandhi Martyrdom Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.