പ്രവാസം മതിയാക്കി മടങ്ങുന്ന മുഹമ്മദ് നിസാറിന് സേവ ജിദ്ദ നൽകിയ യാത്രയയപ്പിൽ വി.ഐ. അബ്ദുൽ കരീം

ഉപഹാരം നൽകുന്നു

മുഹമ്മദ് നിസാറിന് സേവ ജിദ്ദ യാത്രയയപ്പ് നൽകി

ജിദ്ദ: 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയും ജിദ്ദയിലെ സാബ് ബാങ്ക് ഉദ്യോഗസ്ഥനും സേവ ജിദ്ദ പ്രവർത്തകനുമായ മുഹമ്മദ് നിസാറിന് സേവ പ്രവർത്തകർ യാത്രയയപ്പ് നൽകി.

ചടങ്ങിൽ പ്രസിഡൻറ് നാസർ എടവനക്കാട് അധ്യക്ഷത വഹിച്ചു. ഡോ. സിയാവുദ്ദീൻ, സഗീർ മാടവന, ഹനീഫ് കൈപ്പമംഗലം, അബ്ദുൽ ഖാദർ കൊടുങ്ങല്ലൂർ, അബ്ദുൽ ജലീൽ പറവൂർ എന്നിവർ ആശംസകൾ നേർന്നു. സേവ ചെയർമാൻ വി.ഐ. അബ്ദുൽ കരീം ഉപഹാരം നൽകി. മുഹമ്മദ് നിസാർ മറുപടി പ്രസംഗം നടത്തി. ഫൈസൽ അലിയാർ സ്വാഗതവും സുബൈർ പാനായിക്കുളം നന്ദിയും പറഞ്ഞു. ഷസാദ് സുബൈർ ഖിറാഅത്ത് നടത്തി. 

Tags:    
News Summary - Muhammed Nisar was sent on a journey to Seva Jidda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.