നാട്ടിലേക്ക് മടങ്ങുന്ന കെ.പി. അഷ്റഫിന് റിയാദിലെ നിലമ്പൂർ പ്രവാസി സംഘടന യാത്രയയപ്പ് നൽകിയപ്പോൾ

കെ.പി. അഷറഫിന് നിലമ്പൂർ പ്രവാസി സംഘടന യാത്രയയപ്പ് നൽകി

റിയാദ്: കാൽ നൂറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ നിലമ്പൂർ പ്രവാസി സംഘടന നിർവാഹക സമിതി അംഗം കെ.പി. അഷറഫിന് യാത്രയയപ്പ് നൽകി. സൗദി ടെലികോം കമ്പനിയിൽ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. സംഘടനയുടെ നിർവാഹക സമിതി അംഗമായ സുൽഫി ചെബാല ചടങ്ങിൽ വെച്ച് ഉപഹാരം കൈമാറി ആദരിച്ചു.

ചടങ്ങിൽ അബ്ദുല്ല വല്ലാഞ്ചിറ, ജയർ അലി മൂത്തേടത്ത്, സജി സമീർ, മൻസൂർ ബാബു, സജി മേലേതിൽ, ഉനൈസ്, സൈനുൽ ആബിദ്, അബ്ദുറസാഖ് അറക്കൽ എന്നിവർ സംസാരിച്ചു. തനിക്ക് ലഭിച്ച സ്നേഹനിർഭരമായ യാത്രയയപ്പിന് കെ.പി. അഷ്റഫ് നന്ദി പറഞ്ഞു.

Tags:    
News Summary - K.P. Ashraf was given a tour by the Nilambur Pravasi Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.