ഒ.ഐ.സി.സി ദമ്മം റീജനൽ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ പുഷ്പാർച്ചന

കെ. കരുണാകരനെ ദമ്മാം ഒ.ഐ.സി.സി അനുസ്മരിച്ചു

ദമ്മാം: മുൻ മുഖ്യമന്ത്രി കെ. കരുണാകരെൻറ 10ാം ചരമവാർഷിക ദിനത്തിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്‌പാർച്ചന നടത്തി. കേരളം കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരിയും അനിതര സാധാരണമായ നേതൃവൈഭവവുമുള്ള നേതാവുമായിരുന്നു കെ. കരുണാകരനെന്ന് റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല പറഞ്ഞു. ആധുനിക കേരളത്തിെൻറ വികസന സങ്കൽപങ്ങൾക്ക് പുത്തൻ ആശയങ്ങൾ കൊണ്ടുവന്ന് വിജയകരമായി നടപ്പാക്കി മാതൃക കാണിച്ചത് കെ. കരുണാകരനാണെന്നുള്ളതിൽ രാഷ്ട്രീയ എതിരാളികൾക്കുപോലും രണ്ടഭിപ്രായമുണ്ടാകില്ല.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ദേശീയ തലത്തിൽ കേരളം സംഭാവന ചെയ്ത രാഷ്ട്രീയ ഭീഷ്മാചാര്യനായിരുന്നു ലീഡർ കെ. കരുണാകരനെന്നും ബിജു കല്ലുമല പറഞ്ഞു. ഹനീഫ് റാവുത്തർ, ഇ.കെ. സലിം, റഫീഖ് കൂട്ടിലങ്ങാടി, തോമസ് തൈപ്പറമ്പിൽ, അസ്‌ലം, ജമാൽ സി. മുഹമ്മദ്‌ എന്നിവർ റീജനൽ കമ്മിറ്റി ഓഫിസിൽ നടന്ന പുഷ്‌പാർച്ചനയിൽ സംബന്ധിച്ചു. വൈകീട്ട് സൂമിലൂടെ നടക്കുന്ന 'ഓർമകളിലെ ലീഡർ' അനുസ്മരണ പരിപാടിയിൽ നാട്ടിൽ നിന്നും പ്രവാസ ലോകത്തുനിന്നും നിരവധിപേർ സംബന്ധിക്കുമെന്ന് നേതാക്കൾ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.