പ്രവാസം മതിയാക്കി മടങ്ങുന്ന വി.കെ. റഊഫിന് ജിദ്ദ നവോദയ യുവജനവേദി യാത്രയയപ്പ് നൽകിയപ്പോൾ

ജിദ്ദ നവോദയ യുവജനവേദി വി.കെ. റഊഫിന് യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന നവോദയ മുൻ രക്ഷാധികാരി വി.കെ. റഊഫിന് നവോദയ യുവജനവേദി യാത്രയയപ്പ് നൽകി.നവോദയ യുവജനവേദിയുടെ തുടക്കം മുതൽ അതി‍െൻറ വളർച്ചയുടെ എല്ലാ ഘട്ടത്തിലും കൂടെ നിന്ന നേതാവാണ് വി.കെ. റഊഫെന്ന് യുവജനവേദി ഭാരവാഹികൾ അനുസ്മരിച്ചു. യുവജന വേദി കൺവീനർ ആസിഫ് കരുവാറ്റ അധ്യക്ഷതവഹിച്ചു.

നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം മുഖ്യ പ്രഭാഷണം നടത്തി. വിനീത് കുട്ടനാട്, ലാലു, സകീർ ഹുസൈൻ കൊമ്പൻ, ശിഹാബ് തുടങ്ങിയ യുവജനവേദി പ്രവർത്തകരും നവോദയ പ്രസിഡൻറ് കിസ്മത് മമ്പാട്, സി.എം. അബ്ദുറഹ്മാൻ, ശിഹാബ് മക്ക, സലാഹുദ്ദീൻ കൊഞ്ചിറ തുടങ്ങിയ നവോദയ കേന്ദ്ര നേതാക്കളും സംസാരിച്ചു. ശിഹാബ് സ്വാഗതവും സക്കീർ ഹുസൈൻ കൊമ്പൻ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.