വി കെയർ ഖത്തർ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ സന്ദർശിച്ചപ്പോൾ

ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആരോഗ്യജീവകാരുണ്യങ്ങൾക്കായി പ്രവർത്തിക്കുന്ന വി കെയർ ഖത്തറിെൻറ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ സന്ദർശിച്ചു. സംഘടന ചെയ്തുകൊണ്ടിരിക്കുന്ന വിവിധപ്രവർത്തനങ്ങൾ ഭാരവാഹികൾ വിശദീകരിച്ചു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സാന്ത്വനം നൽകുക, സഹായങ്ങൾ ചെയ്തുകൊടുക്കുക, വിദ്യാർഥികൾക്ക് ബോധവത്കരണം തുടങ്ങിയവയാണ് വി കെയറിെൻറ പ്രവർത്തനം. ചെയർമാൻ കെ. മുഹമ്മദ് ഈസ, പ്രസിഡൻറ് മുഹമ്മദ് ഷാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ്, ട്രഷറർ ഇറാർ പറമ്പത്ത്, അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ബിജു ഗഫൂർ, ഖലീൽ എ.പി., അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.