സലാല മലയാള വിഭാഗം  തെരഞ്ഞെടുപ്പ് നടന്നു

സലാല: ഐ.എസ്.സി മലയാള വിഭാഗം എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. സോഷ്യൽ ക്ലബ് ഹാളിൽ നടന്ന് തെരഞ്ഞെടുപ്പിൽ പതിവിൽ കവിഞ്ഞ മത്സരമാണ് കണ്ടത്. ഉച്ചക്ക് 3.30 ന് ജനറൽ ബോഡിയോടെയാണ് നടപടികൾ തുടങ്ങിയത്. ജനറൽ ബോഡിയിൽ നിലവിലെ ഭാരവാഹികളുടെ നന്ദി പ്രകടവും കണക്കുകളുടെ അവതരണവുമാണ് പ്രധാനമായും നടന്നത്. 

ഹരികുമാർ ആയിരുന്നു പ്രിസൈഡിങ് ഓഫിസർ. 7.30ന് വോട്ടിങ് അവസാനിച്ചു. വോെട്ടണ്ണൽ രാത്രി വൈകിയും പൂർത്തിയായിട്ടില്ല. ഒമ്പത് അംഗങ്ങൾ വേണ്ട കമ്മിറ്റിയിലേക്ക് പതിനാലു പേരാണ് മത്സരിച്ചത്. പി. അച്യുതൻ, ബാബു കുറ്റ്യാടി, പി. ബാബുരാജ്, ദീപക് മോഹൻ ദാസ്, ഡെന്നി ജോൺ, ഡോ. ഷാജി.പി.ശ്രീധർ, പി.ജി ഗോപകുമാർ, ടി.എ ജാഫർ ,കെ.ആർ.ഹരിദാസ്, സി. മനോജ് കുമാർ, മുഹമ്മദ് ബഷീർ ചാലിശ്ശേരി, ഹേമ ഗംഗാധരൻ, ആർ.എം. ഉണ്ണിത്താൻ, വഹീദുസ്സമാൻ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Tags:    
News Summary - salala malayalam election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.