ബി.എസ്. ഷാജഹാൻ (ചെയ), താജുദ്ദീൻ പള്ളിക്കര (പ്രസി), ഖാലിദ് മുതുകുട (ജനറൽ സെക്രട്ടറി), ബി.സി. ഷാഫി പുതിയങ്ങാടി (ട്രഷറർ)

മസ്കത്ത് കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. റൂവി കെ.എം.സി.സി ഓഫിസിൽ നടന്ന കൗൺസിൽ യോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ കിണവക്കൽ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി അധ്യക്ഷതവഹിച്ചു. 2024 - 2026ലേക്കുള്ള ഭാരവാഹികളായി താജുദ്ദീൻ പള്ളിക്കര (പ്രസി), ഖാലിദ് മുതുകുട (ജനറൽ സെക്രട്ടറി), ബി.സി. ഷാഫി പുതിയങ്ങാടി (ട്രഷറർ), ബി.സി. അബ്ദുൽ മജീദ് പുതിയങ്ങാടി (സീനിയർ വൈ. പ്രസി), അലി ഓണപ്പറമ്പ, മുസ്തഫ പള്ളിക്കര (വൈ.പ്രസി), നസീൽ മുതുകുട, ഹാഷിം കണ്ണപുരം, മുഹമ്മദ്‌ അജ്ലാൻ, പി.കെ.പി ഇസ്മായിൽ (ജോ.സെക്രട്ടറിമാർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാനായി ബി.എസ്. ഷാജഹാൻ പഴയങ്ങാടിയെയും വൈസ് ചെയർമാനായി എസ്.വി സിദ്ദീഖിനെയും ഉപദേശക സമിതി അംഗങ്ങളായി ബഷീർ കണ്ണപുരം, മുഹമ്മദ്‌ അലി ചെറുകുന്ന്, ഇക്ബാൽ മുട്ടിൽ എന്നിവരെയും തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷമീർ പാറയിൽ കമ്മിറ്റിയുടെ രൂപവത്കരണ പ്രക്രിയ വിശദീകരിച്ചു. റിട്ടേനിങ് ഓഫിസറും കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റുമായ ഇസ്മായിൽ പുന്നോൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കണ്ണൂർ ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ്‌ കാക്കൂൽ ശിവപുരം, ജില്ലാ ഭാരവാഹികളായ നസൂർ ചപ്പാരപ്പടവ്, ബഷീർ കണ്ണപുരം തുടങ്ങിയവർ സംസാരിച്ചു. ബി. എസ്. ഷാജഹാൻ സ്വാഗതവും താജുദ്ദീൻ പള്ളിക്കര നന്ദിയും പറഞ്ഞു.

Tags:    
News Summary - Muscat K.M.C.C Kalliasseri constituency Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.