വാദിയിൽ കുടുങ്ങിയവരെ രക്ഷിച്ചു

 മസ്കത്ത്: കനത്ത മഴയെ തുടർന്ന് വിവിധ ഗവർണറേറ്റുകളിലെ വാദികളിൽ കുടുങ്ങിയ അഞ്ചുപേരെ രക്ഷിച്ചു. ദാഖിലിയ ഗവർണറേറ്റിലെ നിസ്‌വയിലെ വാദിയിൽ അകപ്പെട്ട സ്ത്രീയെ സിവിൽ ഡിഫൻസും ആംബുലൻസ് അതോറിറ്റിയുടെ റെസ്‌ക്യൂ ടീമും എത്തിയാണ് രക്ഷിച്ചത്. ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിലെ വാദിയിൽ കുടുങ്ങിയ നാലു പേരെയും രക്ഷിച്ചു.

ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്ക്യൂ ടീമുകൾ എത്തിയാണ് ഇവരെയും രക്ഷിച്ചത്. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - heavy rain- oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.