ശിഫ അൽജസീറ ഫർവാനിയ ക്ലിനിക്കിൽ നടന്ന ‘ഒരുമ’ പോസ്റ്റർ പ്രകാശനം

ഒരുമ അംഗങ്ങൾക്ക് ശിഫ അൽജസീറയിൽ ആനുകൂല്യം

കുവൈത്ത് സിറ്റി: ഒരുമ അംഗങ്ങൾക്ക് ശിഫ അൽ ജസീറ, അൽ നാഹിൽ ക്ലിനിക്കുകളിൽ ആകർഷകമായ ആനുകൂല്യങ്ങൾ. ഒരു വർഷത്തേക്ക് സൗജന്യ ശിഫ മെംബർഷിപ് ,സൗജന്യ ഫയൽ ഓപണിങ്, ഡോക്ടർ കൺസൾട്ടേഷന് മൂന്നു ദീനാർ, സ്പെഷലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷന് അഞ്ചു ദീനാർ, പത്തു ദിവസത്തേക്ക് സൗജന്യ ഫോളോ അപ് എന്നിവ ലഭിക്കും. ഇതിനുപുറമെ ലാബ് ഇൻവെസ്റ്റിഗേഷൻ 15ശതമാനം, എക്സ്റേ പത്തു ശതമാനം, അൾട്രാ സൗണ്ട് സ്കാനിങ്, ഫാർമസി തുടങ്ങിയവക്ക് അഞ്ചു ശതമാനം കിഴിവും ലഭിക്കും.

പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ശിഫ അൽജസീറ ഫർവാനിയ ക്ലിനിക്കിൽ നടന്നു.

ശിഫ അൽ ജസീറ ഫർവാനിയ ജനറൽ മാനേജർ സുബൈർ മുസ്ലിയാരകത്ത്, അൽ നാഹിൽ ജലീബ് ഡെപ്യൂട്ടി മാനേജർ ലൂസിയ വില്യംസ്, ഒരുമ ചെയർമാൻ സി.പി. നൈസാം, ശിഫ അൽ ജസീറ ഫഹാഹീൽ എച്ച്.ആർ കോഓഡിനേറ്റർ സോണി ജോമോൻ, ഫർവാനിയ എച്ച്.ആർ അഡ്മിനിസ്ട്രേറ്റർ വർഷ രവി, മുഹമ്മദ് അമീൻ, ഒരുമ കോഓഡിനേറ്റർമാരായ പി.എ.അൽതാഫ്, അൻവർ, എ.കെ.മജീദ്, സി.പി.ശാഹിദ്, എസ്.പി.നവാസ് എന്നിവർ പങ്കെടുത്തു. കെ.ഐ.ജിക്ക് കീഴിൽ പ്രവർത്തിക്കുന്ന ‘ഒരുമ’യിൽ രണ്ടര ദീനാർ നൽകി അംഗത്വമെടുക്കാം.

അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ സഹായം നൽകും. ചികിത്സാ സഹായവും നൽകുന്നുണ്ട്. അംഗത്വം എടുക്കാനും പുതുക്കാനും വിവരങ്ങൾക്കും അബ്ബാസിയ 600222820, ഫർവാനിയ 66478880, ഫഹാഹീൽ 66610075, അബു ഹലീഫ 98760453 സാൽമിയ 50167975, സിറ്റി 94473617, റിഗ്ഗായ് 97322896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Members of oruma gets benefits at Shifa Aljazeera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.