മുഹറഖ് പ്രദേശവാസികളെ ഹമദ് രാജാവ് സ്വീകരിച്ചു

മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് അഭിവാദ്യങ്ങൾ നേരാനെത്തിയ മുഹറഖ് പ്രദേശവാസികളെ സഖീർ പാലസിൽ സ്വീകരിച്ചു. സംഘം ഹമദ് രാജാവിന് റമദാൻ ആശംസകൾ നേരുകയും ദീർഘായുസ്സിനും ആരോഗ്യത്തിനായി പ്രാർഥിക്കുകയും ചെയ്തു.

മുഹറഖും മുഹറഖ് നിവാസികളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. രാജ്യത്തോടും ഭരണാധികാരികളോടും നിറഞ്ഞ സ്നേഹവും കൂറുമാണ് എന്നും മുഹറഖ് നിവാസികൾ പ്രദർശിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റമദാന്‍റെ നന്മയും സഹാനുഭൂതിയും പരസ്പരം പ്രകടിപ്പിക്കാനും പ്രസരിപ്പിക്കാനും കഴിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനായിരുന്നു. 

Tags:    
News Summary - Muharraq residents received by King Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.