കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ദിവസേന ഗൾഫ് എയർ സർവിസ്

മനാമ: കേരളത്തിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി ഗൾഫ് എയർ. ശൈത്യകാല സീസൺ മുതൽ കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ദിവസവും ഉണ്ടാകുമെന്ന് എയർലൈൻ അറിയിച്ചു.

കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും നേരത്തേ ആഴ്ചയിൽ നാല് ദിവസമായിരുന്ന സർവിസ് നടത്തിയിരുന്നത്. ഇനി മുതൽ എല്ലാ ദിവസവും ലഭ്യമാകും. ദക്ഷിണേന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ കണക്റ്റിവിറ്റി ഉറപ്പാക്കാനും ബഹ്റൈൻ, ജി.സി.സി രാജ്യങ്ങൾ എന്നിവയുമായുള്ള വ്യോമബന്ധം ശക്തിപ്പെടുത്താനുമാണ് ഈ നീക്കം.

എയർലൈൻസിന്‍റെ ഈ തീരുമാനം യാത്രക്കാർക്ക് കൂടുതൽ ഉപകാരവും ആശ്വാസകരവുമാകുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ എയർ ഇന്ത്യ കേരളത്തിലേക്കുള്ള പല സർവിസുകളും വെട്ടിക്കുറച്ചിരുന്നു. കോഴിക്കോട്ടേക്കുള്ള ഗൾഫ് എയറും നിലവിൽ പ്രവർത്തിക്കുന്നില്ല.

Tags:    
News Summary - Divasena Gulf Air service to Kochi and Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.