മികവിന് അവസരമൊരുക്കി എ.എസ്.യു കോളജ് ഒാഫ് എഞ്ചിനീയറിങ്

മനാമ: വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയ കോഴ്സുകളാണ് അഗ്രികൾചറൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നതെന്ന് അൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഒാഫ് എൻജിനീയറിങ് ആക്ടിങ് വൈസ് ഡീൻ ഡോ. മർവാൻ ഒൗആദ് പറഞ്ഞു. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ചാണ് കോഴ്സുകൾ നടത്തുന്നത്.

ഭാവി ശാസ്ത്രസാേങ്കതിക മുേന്നറ്റങ്ങൾക്ക് അനുസൃതമായ കോഴ്സുകൾ വിദ്യാർഥികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. ക്ലാസുകളിൽനിന്ന് ആർജിച്ച വിജ്ഞാനം ശാസ്ത്ര സാേങ്കതിക മേഖലകളിൽ വിജയകരമായി പ്രാവർത്തികമാക്കാനുള്ള കഴിവും വിദ്യാർഥികൾക്ക് ലഭിക്കും. ബഹ്റൈനി യുവജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് യു.കെയിലെ പാരമ്പര്യമുള്ള യൂനിവേഴ്സിറ്റിയുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നൂതന അധ്യയന മാർഗങ്ങളിലൂടെ അതിനെ അവസരമാക്കി മാറ്റാൻ കോളജിന് കഴിഞ്ഞു.വിദ്യാർഥികളുടെ പ്രോജക്ടുകൾ അവതരിപ്പിക്കാൻ വെർച്വൽ എക്സിബിഷനും കോളജ് ആവിഷ്കരിച്ചിട്ടുണ്ട്.

Tags:    
News Summary - ASU College of Engineering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.