മനാമ: കുട്ടികളെ വീട്ടിൽ ദേഹോപദ്രവമേൽപിച്ച കേസിലെ പ്രതിക്ക് 13 വർഷം തടവിന് റിവിഷൻ കോടതി വിധി.
കുട്ടികളുടെ മാതാവും അവരുടെ ഭർത്താവും ചേർന്ന് കുട്ടികളെ ദേഹോപദ്രവമേൽപിക്കുകയും ലഹരി വസ്തു ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്.
കുട്ടികളുടെ മാതാവിന് നേരത്തെ കോടതി 10 വർഷം തടവ് വിധിച്ചിരുന്നു. എന്നാൽ 13 വർഷം തടവ് വിധിച്ച രണ്ടാം പിതാവ് ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിന് റിട്ട് ഹരജി ഫയൽ ചെയ്യുകയായിരുന്നു.
എന്നാൽ ഇയാളുടെ ഹരജി റിവിഷൻ കോടതി തള്ളുകയും നേരത്തെയുള്ള ശിക്ഷ ശരിവെക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.