പറളി ഹയർ സെക്കൻഡറി സ്കൂളിൽ ‘പറയൂ നിൻ ഗാനത്തിൻ’ പുസ്തക പ്രകാശനം വി.ജി. ദേവദാസ് നമ്പൂതിരി  ഡോ. സന്തോഷ് അകവൂരിന് നൽകി നിർവഹിക്കുന്നു

'പറയൂ നിൻ ഗാനത്തിൻ' പുസ്തകം പ്രകാശനം ചെയ്തു

പറളി: മലയാള ചലച്ചിത്ര ഗാനങ്ങളുടെ രാജശിൽപിയായ വയലാർ രാമവർമയുടെ ചലച്ചിത്ര ഗാനങ്ങളെ കുറിച്ചുള്ള പരിചയപ്പെടുത്തലായ 'പറയൂ നിൻ ഗാനത്തിൻ' എന്ന പുസ്തകം പറളി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നാഗാർജുന ചെയർമാൻ വി.ജി. ദേവദാസ് നമ്പൂതിരിപ്പാട് പി.എസ്.വി നാട്യസംഘം സെക്രട്ടറി ഡോ. സന്തോഷ് അകവൂരിന് നൽകി പ്രകാശനം ചെയ്തു.

പ്രഫ. വി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ രവീന്ദ്രൻ മലയങ്കാവ് പുസ്തകം പരിചയപ്പെടുത്തി. ജയരാമൻ നമ്പൂതിരി, പാർഥസാരഥി, പുസ്തക രചയിതാവ് ടി.എസ്.എസ്. ഭട്ടതിരിപ്പാട്, രമ, ഡോ. ശ്രീധരൻ അഞ്ചുമൂർത്തി, ടി.എസ്. ആതിര എന്നിവർ സംസാരിച്ചു. ലീല അന്തർജനം ദീപം തെളിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT