അൽ അമീൻ

ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. പത്തനംതിട്ട തിരുവല്ല ചുമത്തറ സ്വദേശി മുളമൂട്ടിൽ അൽ അമീനെയാണ് (22) പൊലീസ് പിടികൂടിയത്. ഈ മാസം 20ന് മേലേപാളയത്ത് എം.എസ് ഗോൾഡ് എന്ന ജ്വല്ലറിയിൽനിന്നാണ് ഇയാൾ സ്വർണം മോഷ്ടിച്ചത്.

സ്വർണം വാങ്ങിക്കാനെന്ന വ്യാജേന കടയിലെത്തുകയും ജീവനക്കാരന്‍റെ ശ്രദ്ധതിരിച്ച് 25,400 രൂപ വിലയുള്ള സ്വർണമോതിരം മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരവേ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ വ്യാഴാഴ്ച പിടികൂടിയത്. ടൗൺ എസ്.ഐമാരായ സുഭാഷ് ചന്ദ്രൻ, സുലൈമാൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പൊലീസ് ഓഫിസർമാരായ ജിതിൻ, രജീഷ്, അഗ്രേഷ് എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - The man who stole gold from the jeweler was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.