മഹേഷ്

ആട് മോഷണം: മൂന്നാംപ്രതിയും പിടിയിൽ

മറയൂർ: പട്ടിക്കാട് സ്വദേശിനി മഹാലക്ഷ്മിയുടെ ആടിനെ മോഷ്ടിച്ച കേസിൽ മൂന്നാംപ്രതി മറയൂർ പട്ടിക്കാട് സ്വദേശി മഹേഷിനെ (39) മറയൂർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാൾ കൊലപാതകക്കേസിൽ തടവ് ശിക്ഷയിലായിരുന്നു. പരോളിലിറങ്ങിയ മഹേഷ് കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവകുമാറിനും സേവ്യറിനും ഒപ്പം ചേർന്ന് പറമ്പിൽ കെട്ടിയിട്ട ആടിനെ മോഷ്ടിക്കുകയായിരുന്നു.

ഒന്നും രണ്ടും പ്രതികളായ ശിവകുമാറും സേവ്യറും മറ്റൊരു മോഷണക്കേസിൽ പിടിയിലായിരുന്നു. എസ്.ഐ ഹാഷിം, എ.എസ്.ഐ ഷാജഹാൻ, കെ.പി അനിൽ, പി.ടി ബിജോയ്, കെ.കെ രാജീവ്‌ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Goat theft: Third accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.