മുംബൈ: റിപോ നിരക്ക് കുറക്കാനുള്ള റിസർവ് ബാങ്കിെൻറ തീരുമാനത്തിന് തൊട്ടുപിറകെ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 3.3 ശതമാനമായി കുറഞ്ഞു. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 4.2നും 4.6 ശതമാനത്തിനും ഇടയിലാവുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, നിരക്ക് ഒരുവർഷം മുമ്പുണ്ടായിരുന്ന നിരക്കിലേക്ക് അപ്രതീക്ഷിതമായി താഴുകയായിരുന്നു.
അതേസമയം, ആറംഗ ധനനയ സമിതി യോഗത്തിൽ നിരക്കു കുറക്കുന്നതുമായി ബന്ധപ്പെട്ട് അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി റിേപ്പാർട്ടുണ്ട്. അഞ്ചംഗങ്ങളും നിലവിലുള്ള നിരക്ക് തുടരണമെന്ന് ആവശ്യപ്പെട്ടതായി യോഗത്തിെൻറ മിനുട്സ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.