ജി.എസ്.ടി: നികുതി നിരക്ക്...

തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്ന് മൂന്നു ദിവസം പിന്നിടുേമ്പാൾ വിപണി ആശങ്കകൾക്കും  അനിശ്ചിതത്വത്തിനും നടുവിൽ.
വില കുറയേണ്ട ഉൽപന്നങ്ങൾക്ക് ഇനിയും വില കുറഞ്ഞിട്ടില്ല. മറ്റ് ഉൽപന്നങ്ങൾക്ക് കൂടുകയും ചെയ്തു. 

നിലവിലെ കസ്റ്റംസ് നികുതിയും വാറ്റും മറ്റ് നികുതികളുമടക്കം നിശ്ചയിച്ച ആകെ വിലയോടൊപ്പം ജി.എസ്.ടി കൂടി ചേർത്ത് വിൽപന നടത്തുകയാണ് പലരും. ഹോട്ടലുകൾ ജി.എസ്.ടിയുടെ പേരിൽ തോന്നിയ വിലയാണ് ഇൗടാക്കുന്നത്. 

യഥാർഥത്തിൽ നേരേത്ത നൽകിയിരുന്ന നികുതികളും മറ്റും കുറച്ചുള്ള വിലയ്ക്കാണ് ജി.എസ്.ടി വരുന്നത്. എന്നാൽ, അത്തരം നികുതികൾ കുറക്കാതെ  ആകെ വിലയുടെ മുകളിൽ ജി.എസ്.ടി ചുമത്തുകയാണ് ചെയ്യുന്നത്. കോഴിയുടെ 14.5 ശതമാനം വാറ്റ് ഇല്ലാതായിട്ടും വില കുറഞ്ഞില്ല. ചില വസ്ത്രശാലകളാകെട്ട ഇളവ് കൊടുക്കാതിരിക്കാൻ വിലയുടെ സ്റ്റിക്കർ മാറ്റി ഒട്ടിച്ചു. സർക്കാർ തിയറ്ററുകൾ പോലും നിരക്ക് വർധിപ്പിച്ചു.  

 

Tags:    
News Summary - GST List of Goods comparison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.