തെൽഅവീവ്: യു.എ.ഇയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവെച്ച് ഇസ്രായേൽ. ആദ്യമായാണ് അറബ് രാഷ്ട്രവുമായി ഇസ്രോയൽ സ്വതന്ത്രവ്യാപാര ബന്ധത്തിലേർപ്പെടുന്നത്.
2020 ൽ യു.എസ് മധ്യസ്ഥതയിൽ നടന്ന ശ്രമങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയത്. 2022ൽ ഇരുരാജ്യങ്ങളും തമ്മിൽ 200 കോടിയിലേറെ ഡോളറിന്റെ വ്യാപാരം നടക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വർഷാവസാനത്തോടെ ദുബൈയിൽ 1000ത്തോളം കമ്പനികൾ തുറക്കാനാണ് ഇസ്രായേലിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.