Posted On
date_range Updated On
date_range പ്ളേഗിനു കാരണമായ ബാക്ടീരിയയെ തിരിച്ചറിഞ്ഞു
ലണ്ടന്‍: ബ്രിട്ടനില്‍ ലക്ഷങ്ങളുടെ ജീവന്‍ കവര്‍ന്ന പ്ളേഗിനു പിന്നിലെ ബാക്ടീരിയയെ തിരിച്ചറിഞ്ഞു. 1665-1966ല്‍ രാജ്യത്തെ തകര്‍ത്തെറിച്ച ഈ മഹാമാരിയില്‍ ലണ്ടനിലെ ആകെ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം നാമാവശേഷമായി. ഡി.എന്‍.എകളില്‍ യിര്‍സീനിയ പെസ്റ്റിസ് ബാക്ടീരിയയുടെ സാന്നിധ്യം ജര്‍മനി സ്ഥിരീകരിച്ചു.
ആദ്യമായാണ് ഡി.എന്‍.എ പരിശോധനയിലൂടെ ബാക്ടീരിയയെ തിരിച്ചറിയുന്നത്. ലിവര്‍പൂള്‍ സ്ട്രീറ്റിലെ ശ്മശാനത്തില്‍ ഖനനം നടത്തിയാണ് പരിശോധന തുടങ്ങിയത്. ഖനനത്തില്‍ 35,000ത്തോളം കുഴിമാടങ്ങള്‍ കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.