മഡ്രിഡ്: മഡ്രിഡ് ഒാപൺ ടെന്നിസ് കിരീടം ചെക്ക് റിപ്ലബിക്കിെൻറ പത്താം സീഡ് താരാം പെട്ര ക്വിറ്റോവക്ക്. നെതർലാൻറിെൻറ കികി ബെർടൻസിനെ 7-6, 4-6, 6-3ന് തോൽപിച്ചാണ് ക്വിറ്റോവ കിരീടമണിഞ്ഞത്. 2011, 2015 വർഷങ്ങളിൽ ഇവർ ഇവിടെ ജേതാവായിരുന്നു.
മുൻ ലോക ഒന്നാം നമ്പർ താരങ്ങളായ മരിയ ഷറപോവയെയും കരോലിൻ വോസ്നിയാക്കിയെയും തകർത്ത് ഫൈനലിൽ പ്രവേശിച്ച സീഡില്ലാ താരമായ ബെർടൻസ് രണ്ട് മണിക്കൂറും 51 മിനിറ്റും നീണ്ടുനിന്ന മാരത്തൺ മത്സരത്തിലാണ് അടിയറവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.