തിരുവനന്തപുരം: ഫെബ്രുവരിയില്‍ സ്പോർട്സ് േക്വാട്ട പ്രകാരം സര്‍ക്കാര്‍ സര്‍വിസി ല്‍ നിയമനം ലഭിച്ച 194 കായികതാരങ്ങള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സ നിധിയിലേക്ക് നല്കാന് തീരുമാനിച്ചു. കായികതാരങ്ങള്‍ ഒപ്പുവെച്ച സമ്മതപത്രം മന്ത്രി ഇ.പി. ജയരാജന് കൈമാറി.
തങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ കായികതാരങ്ങള്‍ ധാരണയായത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് 194 കായികതാരങ്ങള്‍ക്ക് ഒന്നിച്ച് നിയമനം നല്‍കിയത്. ഇത്രയധികം താരങ്ങള്‍ക്ക് ഒന്നിച്ച് സ്പോർട്സ് േക്വാട്ടയില്‍ നിയമനം നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമാണ്. 168 പേര്‍ക്ക് വിദ്യാഭ്യാസ വകുപ്പിലാണ് നിയമനം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.