ഗോൾ വേട്ടക്കാരിൽ മൂന്നാമനായി നെയ്മർ

കോസ്റ്ററീകക്കെതിരായ രണ്ടാം ഗ്രൂപ് മത്സരത്തിെൻറ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ ബ്രസീലിെൻറ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ മൂന്നാമനായി നെയ്മർ. 87 മത്സരങ്ങളിൽനിന്നായി അന്താരാഷ്ട്ര കരിയറിലെ 56ാം ഗോൾ സ്വന്തമാക്കിയ താരം റെമാരിയോയെയാണ് മറികടന്നത്. ഇതിഹാസതാരങ്ങളായ പെലെയും (77), റെണാൾഡോയും (62) മാത്രമാണ് ഇനി നെയ്മറിന് മുന്നിലുള്ളത്.
Tags:    
News Summary - fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT