ലോകചാമ്പ്യൻഷിപ്പിൽ ചിത്ര ഇന്നിറങ്ങും

മലയാളി താരം പി.യു ചിത്രക്ക് ഇന്ന് ലോകചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം. 1500 മീറ്ററിലെ ഏഷ്യൻ ജേത്രിയായി യോഗ്യത നേടിയ മലയാളിതാരം രാത്രി 8.05നാണ് ട്രാക്കിലിറങ്ങുന്നത്. 2017ൽ ഭുവനേശ്വറിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡലണിഞ്ഞ് ഒന്നാമതെത്തിയെങ്കിലും ലോകചാമ്പ്യൻഷിപ് ടീമിൽ ഇടം നൽകാതിരുന്ന ചിത്ര ഇക്കുറി പ്രതികാരം തീർത്താണ് ഇന്ത്യൻ സംഘത്തിൽ ഉൾെപട്ടത്.

അഞ്ചുമാസം മുമ്പ് സ്വർണം പിറന്ന അതേ ട്രാക്കിലാണ് ഇന്നത്തെ പോരാട്ടമെന്ന വിശേഷമുണ്ട്. ഏപ്രിലിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 4:14.56 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ചിത്ര സ്വർണം നിലനിർത്തിയത്. ജൂണിൽ സ്വീഡനിൽ 4:12.65 മിനിറ്റിൽ ഓടിയതാണ് പാലക്കാട് മുണ്ടൂരിെൻറ പുത്രിയുടെ മികച്ച പ്രകടനം.

Tags:    
News Summary - PU Chithra World Athletic Championship -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT