ഏഷ്യൻ നല്ല നടപ്പ്

ദോഹ: അർധരാത്രിയിലും വിടാതെ പിടികൂടിയ ചൂടിനെ തോൽപിച്ച് ഏഷ്യൻ നടത്തം. ശനിയാഴ് ച അർധരാത്രിയിൽ നടന്ന 50 കി.മീറ്റർ നടത്തം പുരുഷ വിഭാഗത്തിൽ ജപ്പാെൻറ യുസുകെ സുസുകിയ ും (4 മണിക്കൂർ 04.20മി), വനിതകളിൽ ചൈനയുടെ ലിയാങ് റുയിയും (4 മണിക്കൂർ 23:26 മി)സ്വർണമണിഞ്ഞു. അതേസമയം, കടുത്ത ചൂട് മത്സരഫലത്തെ ബാധിച്ചു.

നിലവിലെ മികച്ച സമയത്തിൽനിന്നും അരമണിക്കൂറിലേറെ പിന്നിലായിരുന്നു ഒന്നാം സ്ഥാനക്കാരെൻറ ഫിനിഷ്. പുരുഷ വിഭാഗത്തിൽ പോർചുഗലിെൻറ ജോ വിയേര വെള്ളിയും, കാനഡയുടെ ഇവാൻ ഡുൻഫീ വെങ്കലവും നേടി. വനിതകളിൽ ചൈനയുടെ ലി മകുവോക്കാണ് വെള്ളി.

Tags:    
News Summary - Asian Walking-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT