സലാലയിൽ മരിച്ച വടകര സ്വദേശി കൃഷ്ണദാസിൻ്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

സലാല: ഹ്യദയാഘാതം മൂലം കഴിഞ്ഞ ദിവസം സലാലയിൽ നിര്യാതനായ കോഴിക്കോട്‌ വടകര ചേറോട്‌ സ്വദേശി കോമത്ത്‌കണ്ടി താഴെ കുനിയിൽ ക്യഷ്‌ണദാസിന്റെ ( 64) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ജോലി സ്ഥലത്ത്‌ വെച്ച്‌ കുഴഞ്ഞ്‌ വീണതിനെ തുടർന്ന് പി.സി.ആർ നൽകിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മുപ്പത്‌ വർഷത്തിലധികമായി സലാലയിൽ പ്രവാസിയാണ്. ദീവാനിലാണ് നിലവിൽ ജോലി ചെയ്തിരുന്നത്‌. കെ.കെ. ചാത്തു പിതാവും പാറു മാതാവുമാണ്. ലസിതയാണ് ഭാര്യ . രണ്ട്‌ പെൺ മക്കളുണ്ട്.

Tags:    
News Summary - Body of Vadakara Native Krishnadas Sent Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.