കൊല്ലം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സീനിയോറിറ്റിയിലും യോഗ്യതയിലും മുന്നിലുള്ള ഡോ. സി.ആര്.
ജയപ്രകാശിനെ ഒഴിവാക്കിയ നടപടി ദലിത് വിരുദ്ധമാണെന്ന് ഡി.എച്ച്.ആര്.എം. സെര്‍ച് കമ്മിറ്റി സമര്‍പ്പിച്ച ലിസ്റ്റിലെ മുൻനിരക്കാരനായിരുന്നു ഡോ. ജയപ്രകാശ്.
സംസ്ഥാന സര്‍ക്കാറിെൻറ ശിപാര്‍ശയിന്മേലാണ് നിയമനമെങ്കിലും ഗവര്‍ണര്‍ക്ക് ഇടപെടാമായിരുന്നിട്ടും ദലിത് ഉദ്യോഗാര്‍ഥിയെ മാറ്റിനിര്‍ത്തിയതിലൂടെ ഇരുവരും ഒരേ തൂവല്‍പക്ഷികളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സംസ്ഥാന ചെയര്‍പേഴ്സണ്‍ സിന്ധു പത്തനാപുരം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.