കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ സ്വകാര്യ എഞ്ചിനീയറിങ് കോളജിന്‍്റെ ബസ് ബൈക്കിലിടിച്ച് രണ്ടു പേ൪ മരിച്ചു. പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരനായ അജയകുമാറിന്‍്റെ ഭാര്യ രാധികയും അഞ്ചുവയസുള്ള മകളുമാണ് തൽക്ഷണം മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അജയകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രകോപിതരായ ജനം മോഹൻ ദാസ് എഞ്ചിനീയറിങ് കോളജ് ബസ് അടിച്ചു തക൪ത്തു. കാട്ടാക്കടയിൽ ഹ൪ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.