കോഴിക്കോട്: എ.എൻ. ഷംസീറും ടി.പി കേസ് പ്രതി കി൪മാനി മനോജും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും വടകര യു.ഡി.എഫ് സ്ഥാനാ൪ഥിയുമായ മുല്ലപ്പളളി രാമചന്ദ്രൻ. ടി.പി കേസ് പ്രതിയുമായി സംസാരിച്ച ഷംസീ൪ ഗുരുതരകുറ്റമാണ് ചെയ്തത്. ടി.പി കേസിൽ തൻെറ ആരോപണങ്ങൾ തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്നും മുല്ലപ്പള്ളി വാ൪ത്താലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.