മന്ത്രി ഗണേശിനെതിരായ ആരോപണം ഗുരുതരമെന്ന് വി.എസ്

തിരുവനന്തപുരം: മന്ത്രി ഗണേശ് കുമാറിനെതിരായ ആരോപണം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞു. ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മൗനം വെടിഞ്ഞ് സത്യം പറയാൻ തയാറാകണം. ആരോപണം ശരിയെങ്കിൽ ഗണേശിനേയും തെറ്റെങ്കിൽ പി.സി ജോ൪ജിനെയും പുറത്താക്കണം. ഇല്ലെങ്കിൽ ആരോപണം ഉന്നയിച്ച ജോ൪ജിനെതിരെ നടപടിയെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

അവിഹിതബന്ധത്തിന്റെപരിൽ കാമുകിയുടെ ഭ൪ത്താവിന്റെമ൪ദ്ദനമേറ്റത് മന്ത്രി ഗണേശ് കുമാറിനാണെന്ന് ചീഫ് വിപ്പ് പി.സി ജോ൪ജ് ഞായറാഴ്ച ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു വി.എസ്.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.