ഹൈദരാബാദ്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ചോദ്യംചെയ്യലിനായി കടപ്പ എം.പി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി സി.ബി.ഐ മുമ്പാകെ ഹാജരായി. ചോദ്യംചെയ്യൽ എട്ടു മണിക്കൂറോളം നീണ്ടതായി സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. ഈ കേസിൽ ആരോപിതരായ വ്യവസായി നിമ്മഗദ്ദ പ്രസാദ്, ആന്ധ്ര അടിസ്ഥാന സൗകര്യ വികസന വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി ബ്രഹ്മാനന്ദ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.