'പ്രേമം': സംവിധായകന്‍ പ്രിയദര്‍ശന്‍െറ മൊഴിയെടുത്തു

ചെന്നൈ: പ്രേമം സിനിമ ഇന്‍റര്‍നെറ്റിലേക്ക് ചോര്‍ത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍െറ മൊഴിയെടുത്തു. സിനിമയുടെ ശബ്ദമിശ്രണം നടന്നത് ചെന്നൈയില്‍ ഫോര്‍ ഫ്രയിസംസ് സ്റ്റുഡിയോയിലാണ്. പ്രിയദര്‍ശന്‍െറ ഉടമസ്ഥതയിലയുള്ളതതാണ് സ്റ്റുഡിയോ. കേരളത്തില്‍ നിന്നത്തെിയ അന്വേഷണ സംഘം തിങ്കളാഴ്ച്ച രാവിലെ സ്റ്റുഡിയോയില്‍ പരിശോധന നടത്തി. ഉച്ചകഴിഞ്ഞ് പ്രിയദര്‍ശന്‍െറ മൊഴി രേഖപ്പെടുത്തുകയായിരുന്നു. സ്റ്റുഡിയോയില്‍ നിന്നാണോ സിനിമ ചോര്‍ന്നതെന്നാണ് പരിശോധിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.