കൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ സംവിധായകനും നടനുമായ ജീൻപോൾ ലാൽ അടക്കം നാലുപേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇൗമാസം നാലിന് പരിഗണിക്കും. ജീൻ പോൾ ലാലിന് പുറമെ നടൻ ശ്രീനാഥ് ഭാസി, അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി. ഡയറക്ടർ അനിരുദ്ധൻ എന്നിവരാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
‘ഹണീ ബീ 2’ സിനിമയുടെ ചിത്രീകരണത്തിനിടെ പോൾ അടക്കമുള്ളവർ തന്നോട് മോശമായി പെറുമാറിയെന്ന് ആരോപിച്ചാണ് നടി പരാതി നൽകിയത്. കേസിൽ അണിയറ പ്രവർത്തകരിൽനിന്ന് മൊഴിയെടുക്കൽ തുടരുന്നതിനിടെയാണ് ജീൻപോൾ അടക്കമുള്ളവർ മുൻകൂർ ജാമ്യത്തിന് കോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.