കലബുറഗി ജില്ലയില്‍ ഭൂചലനം

ബംഗളൂരു: കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ സിരാചന്ദ് ഗ്രാമ പഞ്ചായത്തില്‍ വ്യാഴാഴ്ച രാവിലെ 8.17ന് റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടു. കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെ.എസ്.എന്‍.ഡി.എം.സി) അളന്ദ് താലൂക്കിലെ ജവാല്‍‍ഗ ഗ്രാമത്തിന് അര കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

20 മുതല്‍ 25 കിലോമീറ്റര്‍ അകലെ വരെ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഭൂകമ്പത്തിന്‍റെ വ്യാപ്തിയും തീവ്രതയും കുറവായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെ.എസ്.എന്‍.ഡി.എം.സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭൂഗര്‍ഭ ശാസ്ത്ര വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. 

Tags:    
News Summary - Earthquake in Kalaburagi district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.