ശംഖുംമുഖം: വലിയതുറയിൽ കടലെടുത്തുകൊണ്ടിരിക്കുന്ന തീരത്തെ സംരക്ഷിക്കുക, തീരത്ത് താമസിക്കുന്നവരുടെ സ്വത്തിനു ം ജീവനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സേവ് വലിയതുറയുടെ നേതൃത്വത്തിൽ . വലിയതുറയിൽനിന്ന് ആരംഭിച്ച റാലി ശംഖുംമുഖത്ത് സമാപിച്ചു. ഓരോ കടലാക്രമണവും തീരത്ത് വിതയ്ക്കുന്നത് കോടികളുടെ നാശനഷ്ടങ്ങളാണ്. കടലാക്രമണം തീരുന്നതോടെ തീരം തിരികെ കിട്ടാത്ത അവസ്ഥയാെണന്നും ഇതിന് ശാശ്വത പരിഹാരം കണ്ടിെല്ലങ്കിൽ വലിയതുറ കടപ്പുറം ഓർമയായി മാറുമെന്നും റാലിയിൽ പങ്കെടുത്തവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.