തൃശൂർ: ചേറ്റുപുഴയിൽ 55 കുടുംബങ്ങളുടെ സാമൂഹിക പെൻഷൻ തടഞ്ഞു. ഇതിൽ 40 പേർ മരിച്ചവരായി കണക്കാക്കിയാണ് പെൻഷൻ നിഷേധിച്ചതെന്നു ആരോപണമുയർന്നു. നടപടിക്കെതിരെ സമരം നടത്തുമെന്ന് പെൻഷൻ ലഭിക്കാത്തവർ പറഞ്ഞു. ആദ്യപടിയായി മുഖ്യമന്ത്രിക്ക് കത്ത് അയക്കും. പ്രതിപക്ഷം നടത്തുന്ന സമരത്തിൽ പങ്കാളികളാകും. ഡിവിഷൻ കൗൺസിലർ എം.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വി.വി. ഗോപിനാഥ്, ഷാബു ചേറ്റുപുഴ, സന്തോഷ് കാട്ടുക്കാരൻ, ടി.എസ്. സുമേഷ്, പി.എസ്. സുധീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.