കോതമംഗലം: . പെരുമണ്ണൂർ വെള്ളാപ്പിള്ളിൽ എൽദോസ് (23), പെൺകുട്ടിയുടെ മാതാവ്, രണ്ടാനച്ഛൻ എന്നിവരാണ് പിടിയിലായത്.15കാരിയായ ആദിവാസി പെൺകുട്ടിയുമായി ഒരു വർഷമായി എൽദോസ് ഇഷ്ടത്തിലായിരുന്നു. വിവരം മാതാവിനും രണ്ടാനച്ഛനും അറിയാമായിരുന്നു. വയറുവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പെൺകുട്ടി പിതാവിെൻറ വീട്ടിൽ എത്തി വിവരം പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മൂത്ത സഹോദരി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.