മംഗളൂരു: കൊക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൻ, െഡവലപ്മെൻറ് ഓഫിസർ പുരുഷോത്തമൻ എന്നിവരെ കൈക്കൂലി വാങ്ങുന്നതിനിടെ ആൻറി കറപ്ഷൻ ബ്യൂറോ അധികൃതർ അറസ്റ്റ് ചെയ്തു. അംഗീകൃത കരാറുകാരൻ ഉമ്മറിൽ നിന്നാണ് 35000 രൂപ കൈക്കൂലി വാങ്ങിയത്. ഭൂഗർഭ അഴുക്കുചാൽ നിർമിച്ചതിെൻറ 5.50 ലക്ഷം രൂപയുടെ ബിൽ പാസാക്കണമെങ്കിൽ കൈക്കൂലി ലഭിക്കണമെന്ന് ശഠിച്ചതോടെ കരാറുകാരൻ എ.സി.ബിക്ക് പരാതി നൽകുകയായിരുന്നു. ഡിവൈ.എസ്.പി സുധീർ എം.ഹെഗ്ഡേയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ ഇരുവരും വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.