മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കുകയാണ് ആദ്യ മുൻഗണനയെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ
മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്തി രക്ഷിക്കുകയാണ് ആദ്യ മുൻഗണനയെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ
തുരങ്കപാത നിർമാണത്തിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് (PWD) യാതൊരുവിധ മേൽനോട്ടമോ നിയന്ത്രണമോ ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കരാർർ നൽകിയത്
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് തുരങ്ക നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ ഏജൻസിയായ കൊങ്കൺ റെയിൽവേയ്ക്കാണ് പൂർണ ചുമതല.
കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് വിംസ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ആറുപേരുടെയും നില തൃപ്തികരം
തുരങ്കപാത പണി ഇന്നും നടന്നിരുന്നതായി നാട്ടുകാർ
അപകട സാധ്യത മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു
മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി
സമീപത്തെ പള്ളി തകര്‍ന്നു
മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സംഭവസ്ഥലത്തെത്തി
ഇത് പ്രകൃതിദത്തമായ ഒരു മണ്ണിടിച്ചിലല്ലെന്നും മനുഷ്യനിർമിതമായ ദുരന്തമാണെന്നും മന്ത്രി ടി സിദ്ദിഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.