കാർഷിക ബില്ലിനെ എതിർക്കുന്നത് ഇടനിലക്കാരുടെ സമ്മർദം മൂലമെന്ന് ബി.ജെ.പി

കോട്ടയം: ഇടനിലക്കാരുടെ സമ്മർദത്തെ തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ കാർഷിക ബില്ലിനെ എതിർക്കുന്നത് എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കുന്ന ബിൽ കർഷകർക്ക് ഏറെപ്രയോജനപ്പെടും. രാജ്യസഭ സ്പീക്കറെ കൈയ്യേറ്റം ചെയ്യുന്ന രീതിയിൽ പ്രതിപക്ഷാംഗങ്ങൾ പെരുമാറിയത് അപലപനീയമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോട്ടയം ജില്ല പ്രസിഡൻറ് നോബിൾ മാത്യു, ലിജിൻ ലാൽ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Opposition to the Agriculture Bill is due to pressure from landlords - B. J. P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.