നിര്‍ദിഷ്ട മലയോര ഹൈവേ -ഒ.ആർ. കേളു

മണ്ഡലത്തിെൻറ സുപ്രധാന വികസന നേട്ടങ്ങളില്‍ ഒന്നാമതായി കാണിക്കാവുന്ന പദ്ധതിയാണ് നിര്‍ദിഷട മലയോര ഹൈവേ. 129.92 കോടി രൂപക്ക് കിഫ്ബി സാമ്പത്തികാനുമതി നല്‍കി. കേരള റോഡ് ഫണ്ട് ബോര്‍ഡ് സാങ്കേതിക അനുമതിയോടുകൂടി പ്രവൃത്തി ഉടന്‍ ആരംഭിക്കും. ബോയ്‌സ് ടൗണ്‍-മാനന്തവാടി, മാനന്തവാടി-നാലാംമൈല്‍-പച്ചിലക്കാട്, വാളാട് -കുഞ്ഞോം-കുങ്കിച്ചിറ എന്നീ മൂന്നു റോഡുകളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തികളാണ് മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തുന്നത്. മലയോര ഹൈവേ പൂര്‍ത്തിയാകുന്നതോടുകൂടി വടക്കേ വയനാടിെൻറ സമഗ്ര വികസനമായിരിക്കും നടപ്പാക്കുക.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.