പാലോട് മേള ഫെബ്രുവരി ഏഴുമുതൽ

പാലോട്: പാലോട് കാർഷിക-കലാ-സാംസ്കാരിക മേളയും കന്നുകാലിച്ചന്തയും വിനോദ സഞ്ചാര വാരാഘോഷവും ഫെബ്രുവരി ഏഴുമുതൽ 16 വരെ നടത്തും. 60ാമത് മേളയുടെ നടത്തിപ്പിനായുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു.

വി.കെ. മധു മുഖ്യരക്ഷാധികാരിയും സോഫി തോമസ്, എ.എ. റഷീദ്, എ.എം. മുസ്തഫ, എം.എം. സലിം, ജോർജ് ജോസഫ്, ജി. കോമളം, എ. ഇബ്രാഹിംകുഞ്ഞ്, ഷിനു മടത്തറ, ഡി. പുഷ്കരാനന്ദൻ നായർ, ബി. പവിത്രകുമാർ, എൽ. സാജൻ, ഒഴുകുപാറ അസീസ്, കലയപുരം അൻസാരി, കെ. ചന്ദ്രൻ നായർ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

ഡി. രഘുനാഥൻ നായർ ചെയർമാനും പി.എസ്. മധു ജനറൽ സെക്രട്ടറിയും വി.എസ്. പ്രമോദ് ട്രഷററുമായ കമ്മറ്റിയിൽ ഇ. ജോൺകുട്ടി (പ്രോഗ്രാം), കൃഷ്ണൻകുട്ടി (സ്റ്റേജ് ആൻഡ് സ്റ്റാൾ), ജി. രാജീവ് (സെമിനാർ), ടി.എസ്. ബിനോജ് (ദീപാലങ്കാരം), ഗോപീകൃഷ്ണൻ (പുസ്തകോത്സവം), പി. രജി (മീഡിയ), ടി.എസ്. ബിജു (പൂത്തിരി മേളം, ഘോഷയാത്ര), അനൂപ് (സ്പോർട്സ്), ആദർശ് (വളന്റിയർ), വിമൽ വി (സയൻസ്, ലിറ്ററസി ഫെസ്റ്റ് ), കബീർ (നാടകം), കൃഷ്ണനുണ്ണി (മോട്ടോർ എക്സ്പോ), അംബു ആർ. നായർ (ഫിലിം ഫെസ്റ്റിവൽ), ഐമാൻ (ആർട്സ്), അനസ് തോട്ടംവിള (ഗെസ്റ്റ്, ബിനാലെ), പാപ്പച്ചൻ (പ്രചാരണം), സുനിൽകുമാർ സി.എസ് (ഫുഡ്, അക്കോമഡേഷൻ), എസ്.പി. മണികണ്ഠൻ (ഡക്കറേഷൻ) എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു.

മേളയുടെ സംഘാടക സമിതി ഓഫിസ് ചൊവ്വാഴ്ച വൈകീട്ട് ഒമ്പതിന് ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി ലേലവും അന്നേ ദിവസം നടക്കും. കന്നുകാലിച്ചന്ത, ഐസ് ക്രീം, കാർണിവൽ ലേലങ്ങൾ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മേള ഓഫിസിൽ നടക്കും. നമ്പറുകൾ: 9447743303, 9447071374, 9946445925.

Tags:    
News Summary - Palode Mela from 7th February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.