കോവിഡ്: ധനകാര്യ വിഭാഗത്തിൽ നിയന്ത്രണം തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സെക്രേട്ടറിയറ്റിലെ ധനകാര്യ വിഭാഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒാഫിസിൽ എേത്തണ്ടവരുടെ എണ്ണം ഫെബ്രുവരി ആറു വരെ പകുതിയായി ചുരുക്കിയിരുന്നു. കോവിഡ് ഭീഷണി ഒഴിവാകാത്ത സാഹചര്യത്തിൽ ഇത് തുടരുമെന്ന് വ്യക്തമാക്കി ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി കത്ത് നൽകി. സ്പെഷൽ സെക്രട്ടറി-അഡീഷനൽ സെക്രട്ടറി- ജോയൻറ് സെക്രട്ടറി കേഡറിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും എല്ലാ പ്രവൃത്തിദിനവും ഒാഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ 50 ശതമാനം വീതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഹാജരാകണം. ജോലി ക്രമീകരണ ഭാഗമായി ഒാഫിസിൽ ഹാജരാകേണ്ടതില്ലാത്ത ദിവസങ്ങളിൽ ജീവനക്കാർ വർക്ക് ഫ്രം േഹാം അടിസ്ഥാനത്തിൽ ജോലി ചെയ്യാം. സെക്ഷൻെറ പ്രവർത്തനം പൂർണതോതിൽ ആവശ്യമായി വരുന്ന വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ ജീവനക്കാരുടെ ഒാഫിസിലെ സാന്നിധ്യം ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. ധനവകുപ്പിൽ നേരത്തേ നടത്തിയ പരിശോധനയിൽ നിരവധിപേർക്ക് കോവിഡ് പോസിറ്റിവായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.